Monday, December 7, 2009

പെറുതി


വര്‍ഷങ്ങളുടെ ഗള്ഫ് ജീവിതതിനോടുവില്‍
അയ്യാള്‍ നാട്ടില്‍ സ്ഥിരതാമസമാക്കി
പടിപ്പുരയും ചാരുപടിയും താമരക്കുളവുമോക്കെയുള്ള
സ്വപ്നം കണ്ടിരുന്ന ഇരുനിലമളികയും
അയ്യാള്‍ സ്വന്തമാക്കി
8 വര്ഷം പ്രേമിച്ച് പെണിനെ തന്നെ കല്യാണം കഴിച്ചു
മനസിനിനങുന്ന ജോലിയും കിട്ടി
കണ്ടാല്‍ ഒന്നു തൊടാന്‍ കൊതിക്കുന്ന മക്കള്‍
ഇഷ്ട്ടപെട്ടതെല്ലാം സ്വന്തമാക്കിയിട്ടും
അയ്യള്‍്ക്കെ ജീവിതത്തിലൊരിക്കലും പെറുതി കിട്ടിയില്ല

Tuesday, December 1, 2009

ജീവിതം

കഴുത്തില്‍ ചരടു വീണപ്പോള്‍
മാഞ്ഞത് മനസ്സിലെ വര്‍ണ്ണങ്ങള്‍
ഒരു കുഞ്ഞുപിറന്നപ്പോള്‍ നഷ്ടമായത്
മനസ്സിലെ ഏകാന്തത .
യാന്ത്രികമായ ജീവിതത്തില്‍
രാവേറെ ചെന്നാലും ശുന്യത മാത്രം
ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍
എത്ര തുല്യമാക്കിയാലും പിണങ്ങി
നില്‍ക്കുന്ന ബാലന്‍ ഷീറ്റ് .
ആകെയുള്ള ചിന്ത നാളെത്തെ
മെനു എന്ത് ? എന്നുമാത്രം .
അക്കങ്ങളുടെ ലോകത്ത് അക്ഷരങ്ങള്‍ക്ക്
പ്രസക്തിയില്ലാതയിരിക്കുന്നു .
മനസ്സും ഒരു കാല്കുലേട്ടര് ആയിമാറി